പുതിയതായി വരുന്ന മഷിനറിയൂടെ കാറ്റലോഗ്ഗം ഡിസ്ക്രൈനും ess പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് ഇൻറർകോം ബെല്ലടിച്ചു. ഞാൻ അതെടുത്ത് ഹല്ലോ വച്ചു. അങ്ങേ തലക്കൽ വൈസ് പ്രസിഡൻറ്. അത്യാവശ്യമായി അദ്ദേഹത്തിനു എന്നെ കാണണം എന്നു പറഞ്ഞ് റൂമിലേക്കു വിളിപ്പിച്ചു. ഡ് മോർണിം് സർ; ഞാൻ റുമിന്റെ വാതിലിൽ എത്തി അദ്ദേഹത്തെ ഗ്രീറ്റ് ചെയ്തു. ഹല്ലോ സത്യൻ, ഗൂഡ് മോർണിം്. കമിൻ, ഹാവെ സീറ്റ.
ഞാനിരുന്നു.
അദ്ദേഹത്തിന്റെ പിന്നീടുള്ള വാക്കുകൾ എന്നെ അത്യതികം സന്തോഷിപ്പിച്ചു.
സത്യൻ. പുതിയ മഷിനികളുടെ ടെക്സനിക്കൽ ഡിസ്കഷനു നിങ്ങളെ ബോംബൈയിലേക്കയക്കാൻ തീരുമാനിച്ചു. അതിന്റെ ലീഡറായി കമ്പനി തീരുമാനിച്ചിരിക്കുന്നത് സത്യനെ ആണു. എന്നി പ്രോബ്ലംസ് ഫോർ യൂ??? ഒരു നിമിഷം ഞാൻ സ്കബ്ദനായിരുന്നു പോയി. എന്നേക്കാൾ സീനിയർ പലരും ഉണ്ടായിട്ടും മാനേജ്മെൻ എന്നെ തിരഞ്ഞെടൂത്ത് എനിക്കുള്ള ഒരു അംഗീകാരമല്ലേ? ഞാനകെ കോരിത്തരിച്ചുപോയി.
വാട്ട് ഡു യൂ തിങ്ക്? അദ്ദേഹം വീണ്ടും ചോദിച്ചു.
ഓ കെ സർ. നാ പ്രോബ്ലം. ഞാൻ പോകാം.
അങ്ങനെ ഞങ്ങൾ ബോംബയിൽ എത്തി. ഞങ്ങൾ മൂന്നു പേർ ആയിരുന്നു ടീം. ഒരു പ്രശസ്തമായ ഇൻഡ്യൻ വിദേശ കൊളാബൊറേഷൻ കമ്പനി ആയിരുന്നു ഞങ്ങളുടെ സപ്ലയർ, അതിന്റെ പ്രതിനിധികൾ ഞങ്ങളെ എയർപോർട്ടിൽ കാഞ്ഞു നിന്നിരുന്നു. അതിന്റെ മാർക്കറ്റി-് apesogadò ഒരു αρΙανοεί ആയിരുന്നു. നേരത്തേ പ്രധിനിധികളുമായി ഇവർ ചർച്ച നടത്തുകയും മഷിനറിയുടെ ഇറക്കുമതിയേയും വിലയേയും പറ്റി ഏകദേശ ധാരണ ആകുകയും ചെയ്തതാണു്. ഞങ്ങൾ മെഷീന്റെ ക്വാളിറ്റിയും പ്രവർത്തന ക്ഷമതയും – ഔട്ട്പുട്ടും ചർച്ച ചെയ്യുക എന്നതാണു ഉദ്ദേശം.
ബോംബൈയിലെ ഞങ്ങൾക്കു താമസിക്കാൻ ബുക്കു ചെയ്തിരുന്ന സ്തലം കണ്ട് ഞങ്ങൾ മൂന്നു പേരും അമ്പരന്നു പോയി. ‘ലീല കെമ്പിൻസ്കി’ യിൽ, അതിന്റെ കൊമ്പോണ്ടിൽ കാർ കയറിയപ്പോൾ തന്നെ ഞാൻ പരുങ്ങി. ഇങ്ങനെയുള്ള ഹോട്ടലിലോന്നും ഞാൻ ഇതിനു മുമ്പ് കയറിയിട്ടില്ലെന്നു മാത്രമല്ല അതിന്റെ വാതുക്കൽ പോലും പോയിട്ടില്ല. അതിന്റെ വിശാലമായ ലോഞ്ചും സെറ്റപ്പും കണ്ട അമ്പരന്നു നിൽക്കുന്ന എന്റെ കൂടെയുള്ളവരോട് ഞാൻ പറഞ്ഞു. എന്തായാലും നമുക്ക് ഇവിടെ മൂന്നു ദിവസം താമസിച്ചേ പറ്റു. അതുകൊണ്ട് വിരളാതെ നമ്മൾ ഇവിടുത്തെ എല്ലാ സൗകര്യങ്ങളും ആസ്വത്തിച്ച് തിരിച്ചു പോകാം. അവരും എന്നോട് യോജിച്ചു. മുറിയിൽ ആകെ ലൈറ്റുകളുടെ ഒരു പ്രളയം. അതിന്റെ ഡെക്കൊറേഷൻ ፴እ6oበሸ} കാണാനുണ്ട്. (എന്നെപോലുള്ളവർക്ക്, സ്മിരം ഇത്തരം ഹോട്ടലുകളിൽ പൊകുന്നവരേയും മറ്റും ഉദ്ദേശിച്ചല്ല ഈ വാക്കുകൾ) കട്ടിലും, വാർഡ്രോബ്ദുകളും കർട്ടനും, സെറ്റികളും, ഭിത്തിയിൽ തൂക്കിയിരിക്കുന്ന പെയിൻറിംഗുകളും, മുറിയിൽ വിരിച്ചിരിക്കുന്ന കാർപ്പെറ്റും എല്ലാം എന്നെ സംബന്ധിച്ചിടത്തോളം ഒരു കാഴ്ച തന്നെ ആണു. എങ്ങനെ ഇതിൽ കിടന്നുറങ്ങും. ബാൽ റൂമിൽ കയറിയിട്ട ഒരു എഞ്ഞും പിടിയുമില്ലാതെ കുറെ നേരം ഞാൻ തപ്പിത്തടഞ്ഞു. ഏതു ടാപ്പിൽ തിരിക്കണം. കൂറെ മെനക്കെട്ടതിനു ശേഷം ഒരു വിധം കാര്യം സാധിച്ചു. രാത്രി ഒരു വിധം കഴിച്ചു കൂട്ടി
പിറ്റ ദിവസം രാവിലെ കോൺഫെറെൻസ്സ കഴിഞ്ഞു ഞങ്ങൾ പുറഞ്ഞു വന്നു. ഇനീം നാളെ രാവിലെ ഫാറിൻ കമ്പിനിയുടെ പ്രധിനിധികളുമായി ടെക്സനിക്കൽ ഡിസ്കഷൻ. വൈകിട്ട ഡെമോൺസ്ട്രേഷൻ, ഇന്നിന്നീ ഒരു പരൂപാടീം ഇല്ല. ഞങ്ങളുടെ കാര്യങ്ങൾ നോക്കാൻ കമ്പനി ഒരു റെപ്രസെന്റേറ്റീവിനെ വിട്ടിരുന്നു. അയാളും ഒരു മലയാളി തന്നെ, ചുക്കില്ലാത്ത കഷായമില്ല എന്നു പറഞ്ഞ പോലെ, മല്ലു ഇല്ലാത്ത കമ്പിനികൾ ഉണ്ടോ???). അയാളൂടെ പേരു കൂറുവിള എന്റെ കൂടെ വന്നവരിൽ ഒരാൾ മറാത്തി (ബോബെയ്തക്കടുത്ത ഏതോ സ്ക്ലം) ആയിരുന്നു. അവൻ അവന്റെ ബന്ധുക്കാരുടെ വീട്ടിലേക്കു പോയി. മറ്റേയാൾ തമിഴൻ. ശുദ്ധ ബ്രാഹ്മണൻ, അയ്യാളും അയാളുടെ ഏതോ റിലേറ്റീവിന്റെ വീട്ടിലേക്കു പോയി. (ഈ ഫോട്ടലും, അതിന്റെ ഹൈ ഹൈ സെറ്റപ്പും ഒക്കെ കണ്ട അന്ധാളിച്ച് അതുമായി പൊരുത്തപ്പെടാൻ വയ്യാതെ അവിടെ നിന്നും ഊരിപ്പോകാൻ വേണ്ടി മൂങ്ങിയതാണോ എന്നും സംശയമുണ്ട്) ഞാൻ ഒറ്റക്കായി ഞാനും കുരുവിളയും എന്റെ റൂമിലെ മിനി ബാറിൽ നിന്നും ഒരോ പെഗ്ഗം ഒഴിച്ചടിച്ചു വെടി പറഞ്ഞിരുന്നു. അയാളും ഞാനും വളരെ പെട്ടെന്നു സുഹൃത്തുക്കളായി. അങ്ങനെ സംസാരിക്കുന്നതിനിടയിൽ അയാൾ ചോദിച്ചു.
“സത്യൻ. വൈകിട്ട് കൂട്ടിനു ആരേയേലും അറേഞ്ച് ചെയ്യണോ?.. നല്ല സിനിമാ നടിമാരെ വരെ കിട്ടും. വേണമെങ്കിൽ പാഞ്ചോളൂ. മടിക്കണ്ട. ”
“അതൊക്കെ നല്ല ചിലവുള്ള പരിപാടി അല്ലേ കുരുവിളേ..എന്റെ കയ്യിൽ അത്ര ഒന്നും ഞാൻ കരുതിയിട്ടില്ല” എന്റെ നിസ്സഹായാവസ്തു ഞാൻ അറിയിച്ചു.
“അതു പ്രശ്നമില്ല. അതൊക്കെ ഞങ്ങളുടെ ചിലവാണു. കോടികളുടെ ബിസ്സിനസ്സ നടക്കുന്നതാണ്. നിങ്ങൾക്ക് നിങ്ങളുടെ വാല്യ അറിയത്തില്ല. നിങ്ങൾ എന്തെങ്കിലും ‘ഉൾട്ടാ സീതാ” റിപ്പോർട്ടു ചെയ്താൽ അതു ബിസ്സിനസ്സിനെ ബാധിക്കും. അതിനു നിങ്ങൾക്കു വേണ്ടി
എത്ര ചിലവാക്കാനും കമ്പനി എന്നെ ഏർപ്പെടുത്തിയിരിക്കുകയാണു.” എന്റെ പരിചയക്കുറവു മനസ്സിലാക്കിയതിനാലോ, ഞങ്ങൾ തമ്മിൽ നന്നായി അടുത്തതിനാലോ എന്നറിയില്ല, അയ്യാൾ എന്നോട് തുറന്നു പറഞ്ഞു. (അതോ അതിൽ നിന്നും നല്ല കമ്മീഷൻ അടിക്കാം എന്ന അത്യാഗ്രഹമോ !!!!!!!അറിയില്ല)
“എങ്കിൽ ഒരു കൈ നോക്കാം.“ ഞാൻ പറഞ്ഞു.
അയാൾ ഉടൻ തന്നെ മൊബൈൽ എടുത്ത് ആരേയോ വിളിച്ചു. എന്റെ റും നമ്പരും കൊടുത്തു. ഞങ്ങൾ ഏകദേശം ഒരു മണിക്കുർ ഇരുന്നു കത്തി വച്ചു. ഇതിനിടയിൽ മൂന്നു നാലു പെഗ്ഗം അകത്താക്കി. ലഞ്ചിനു അയാൾ നിന്നില്ല. ഓ.കെ പറഞ്ഞു പിരിയുമ്പോൾ പറഞ്ഞു. വൈകിട്ട് എട്ടിനും ഒമ്പത്തിനും ഇടക്കു ഒരു രാജ് കുമാർ വിളിക്കും. അയാൾ ഏതെങ്കിലും ഒരു സിനിമാ നടിയെയോ സീരിയൽ നടിയേയോ അല്ലെങ്കിൽ വല്ല കൊള്ളാവുന്ന മോഡലിനെയോ എത്തിച്ചു തരൂ. ഒന്നും പേടിക്കണ്ട. ബാക്കി എല്ലാം ഞങ്ങൾ തമ്മിൽ തീർത്തോളാം.
ഞാനിരുന്നു.
അദ്ദേഹത്തിന്റെ പിന്നീടുള്ള വാക്കുകൾ എന്നെ അത്യതികം സന്തോഷിപ്പിച്ചു.
സത്യൻ. പുതിയ മഷിനികളുടെ ടെക്സനിക്കൽ ഡിസ്കഷനു നിങ്ങളെ ബോംബൈയിലേക്കയക്കാൻ തീരുമാനിച്ചു. അതിന്റെ ലീഡറായി കമ്പനി തീരുമാനിച്ചിരിക്കുന്നത് സത്യനെ ആണു. എന്നി പ്രോബ്ലംസ് ഫോർ യൂ??? ഒരു നിമിഷം ഞാൻ സ്കബ്ദനായിരുന്നു പോയി. എന്നേക്കാൾ സീനിയർ പലരും ഉണ്ടായിട്ടും മാനേജ്മെൻ എന്നെ തിരഞ്ഞെടൂത്ത് എനിക്കുള്ള ഒരു അംഗീകാരമല്ലേ? ഞാനകെ കോരിത്തരിച്ചുപോയി.
വാട്ട് ഡു യൂ തിങ്ക്? അദ്ദേഹം വീണ്ടും ചോദിച്ചു.
ഓ കെ സർ. നാ പ്രോബ്ലം. ഞാൻ പോകാം.
അങ്ങനെ ഞങ്ങൾ ബോംബയിൽ എത്തി. ഞങ്ങൾ മൂന്നു പേർ ആയിരുന്നു ടീം. ഒരു പ്രശസ്തമായ ഇൻഡ്യൻ വിദേശ കൊളാബൊറേഷൻ കമ്പനി ആയിരുന്നു ഞങ്ങളുടെ സപ്ലയർ, അതിന്റെ പ്രതിനിധികൾ ഞങ്ങളെ എയർപോർട്ടിൽ കാഞ്ഞു നിന്നിരുന്നു. അതിന്റെ മാർക്കറ്റി-് apesogadò ഒരു αρΙανοεί ആയിരുന്നു. നേരത്തേ പ്രധിനിധികളുമായി ഇവർ ചർച്ച നടത്തുകയും മഷിനറിയുടെ ഇറക്കുമതിയേയും വിലയേയും പറ്റി ഏകദേശ ധാരണ ആകുകയും ചെയ്തതാണു്. ഞങ്ങൾ മെഷീന്റെ ക്വാളിറ്റിയും പ്രവർത്തന ക്ഷമതയും – ഔട്ട്പുട്ടും ചർച്ച ചെയ്യുക എന്നതാണു ഉദ്ദേശം.
ബോംബൈയിലെ ഞങ്ങൾക്കു താമസിക്കാൻ ബുക്കു ചെയ്തിരുന്ന സ്തലം കണ്ട് ഞങ്ങൾ മൂന്നു പേരും അമ്പരന്നു പോയി. ‘ലീല കെമ്പിൻസ്കി’ യിൽ, അതിന്റെ കൊമ്പോണ്ടിൽ കാർ കയറിയപ്പോൾ തന്നെ ഞാൻ പരുങ്ങി. ഇങ്ങനെയുള്ള ഹോട്ടലിലോന്നും ഞാൻ ഇതിനു മുമ്പ് കയറിയിട്ടില്ലെന്നു മാത്രമല്ല അതിന്റെ വാതുക്കൽ പോലും പോയിട്ടില്ല. അതിന്റെ വിശാലമായ ലോഞ്ചും സെറ്റപ്പും കണ്ട അമ്പരന്നു നിൽക്കുന്ന എന്റെ കൂടെയുള്ളവരോട് ഞാൻ പറഞ്ഞു. എന്തായാലും നമുക്ക് ഇവിടെ മൂന്നു ദിവസം താമസിച്ചേ പറ്റു. അതുകൊണ്ട് വിരളാതെ നമ്മൾ ഇവിടുത്തെ എല്ലാ സൗകര്യങ്ങളും ആസ്വത്തിച്ച് തിരിച്ചു പോകാം. അവരും എന്നോട് യോജിച്ചു. മുറിയിൽ ആകെ ലൈറ്റുകളുടെ ഒരു പ്രളയം. അതിന്റെ ഡെക്കൊറേഷൻ ፴እ6oበሸ} കാണാനുണ്ട്. (എന്നെപോലുള്ളവർക്ക്, സ്മിരം ഇത്തരം ഹോട്ടലുകളിൽ പൊകുന്നവരേയും മറ്റും ഉദ്ദേശിച്ചല്ല ഈ വാക്കുകൾ) കട്ടിലും, വാർഡ്രോബ്ദുകളും കർട്ടനും, സെറ്റികളും, ഭിത്തിയിൽ തൂക്കിയിരിക്കുന്ന പെയിൻറിംഗുകളും, മുറിയിൽ വിരിച്ചിരിക്കുന്ന കാർപ്പെറ്റും എല്ലാം എന്നെ സംബന്ധിച്ചിടത്തോളം ഒരു കാഴ്ച തന്നെ ആണു. എങ്ങനെ ഇതിൽ കിടന്നുറങ്ങും. ബാൽ റൂമിൽ കയറിയിട്ട ഒരു എഞ്ഞും പിടിയുമില്ലാതെ കുറെ നേരം ഞാൻ തപ്പിത്തടഞ്ഞു. ഏതു ടാപ്പിൽ തിരിക്കണം. കൂറെ മെനക്കെട്ടതിനു ശേഷം ഒരു വിധം കാര്യം സാധിച്ചു. രാത്രി ഒരു വിധം കഴിച്ചു കൂട്ടി
പിറ്റ ദിവസം രാവിലെ കോൺഫെറെൻസ്സ കഴിഞ്ഞു ഞങ്ങൾ പുറഞ്ഞു വന്നു. ഇനീം നാളെ രാവിലെ ഫാറിൻ കമ്പിനിയുടെ പ്രധിനിധികളുമായി ടെക്സനിക്കൽ ഡിസ്കഷൻ. വൈകിട്ട ഡെമോൺസ്ട്രേഷൻ, ഇന്നിന്നീ ഒരു പരൂപാടീം ഇല്ല. ഞങ്ങളുടെ കാര്യങ്ങൾ നോക്കാൻ കമ്പനി ഒരു റെപ്രസെന്റേറ്റീവിനെ വിട്ടിരുന്നു. അയാളും ഒരു മലയാളി തന്നെ, ചുക്കില്ലാത്ത കഷായമില്ല എന്നു പറഞ്ഞ പോലെ, മല്ലു ഇല്ലാത്ത കമ്പിനികൾ ഉണ്ടോ???). അയാളൂടെ പേരു കൂറുവിള എന്റെ കൂടെ വന്നവരിൽ ഒരാൾ മറാത്തി (ബോബെയ്തക്കടുത്ത ഏതോ സ്ക്ലം) ആയിരുന്നു. അവൻ അവന്റെ ബന്ധുക്കാരുടെ വീട്ടിലേക്കു പോയി. മറ്റേയാൾ തമിഴൻ. ശുദ്ധ ബ്രാഹ്മണൻ, അയ്യാളും അയാളുടെ ഏതോ റിലേറ്റീവിന്റെ വീട്ടിലേക്കു പോയി. (ഈ ഫോട്ടലും, അതിന്റെ ഹൈ ഹൈ സെറ്റപ്പും ഒക്കെ കണ്ട അന്ധാളിച്ച് അതുമായി പൊരുത്തപ്പെടാൻ വയ്യാതെ അവിടെ നിന്നും ഊരിപ്പോകാൻ വേണ്ടി മൂങ്ങിയതാണോ എന്നും സംശയമുണ്ട്) ഞാൻ ഒറ്റക്കായി ഞാനും കുരുവിളയും എന്റെ റൂമിലെ മിനി ബാറിൽ നിന്നും ഒരോ പെഗ്ഗം ഒഴിച്ചടിച്ചു വെടി പറഞ്ഞിരുന്നു. അയാളും ഞാനും വളരെ പെട്ടെന്നു സുഹൃത്തുക്കളായി. അങ്ങനെ സംസാരിക്കുന്നതിനിടയിൽ അയാൾ ചോദിച്ചു.
“സത്യൻ. വൈകിട്ട് കൂട്ടിനു ആരേയേലും അറേഞ്ച് ചെയ്യണോ?.. നല്ല സിനിമാ നടിമാരെ വരെ കിട്ടും. വേണമെങ്കിൽ പാഞ്ചോളൂ. മടിക്കണ്ട. ”
“അതൊക്കെ നല്ല ചിലവുള്ള പരിപാടി അല്ലേ കുരുവിളേ..എന്റെ കയ്യിൽ അത്ര ഒന്നും ഞാൻ കരുതിയിട്ടില്ല” എന്റെ നിസ്സഹായാവസ്തു ഞാൻ അറിയിച്ചു.
“അതു പ്രശ്നമില്ല. അതൊക്കെ ഞങ്ങളുടെ ചിലവാണു. കോടികളുടെ ബിസ്സിനസ്സ നടക്കുന്നതാണ്. നിങ്ങൾക്ക് നിങ്ങളുടെ വാല്യ അറിയത്തില്ല. നിങ്ങൾ എന്തെങ്കിലും ‘ഉൾട്ടാ സീതാ” റിപ്പോർട്ടു ചെയ്താൽ അതു ബിസ്സിനസ്സിനെ ബാധിക്കും. അതിനു നിങ്ങൾക്കു വേണ്ടി
എത്ര ചിലവാക്കാനും കമ്പനി എന്നെ ഏർപ്പെടുത്തിയിരിക്കുകയാണു.” എന്റെ പരിചയക്കുറവു മനസ്സിലാക്കിയതിനാലോ, ഞങ്ങൾ തമ്മിൽ നന്നായി അടുത്തതിനാലോ എന്നറിയില്ല, അയ്യാൾ എന്നോട് തുറന്നു പറഞ്ഞു. (അതോ അതിൽ നിന്നും നല്ല കമ്മീഷൻ അടിക്കാം എന്ന അത്യാഗ്രഹമോ !!!!!!!അറിയില്ല)
“എങ്കിൽ ഒരു കൈ നോക്കാം.“ ഞാൻ പറഞ്ഞു.
അയാൾ ഉടൻ തന്നെ മൊബൈൽ എടുത്ത് ആരേയോ വിളിച്ചു. എന്റെ റും നമ്പരും കൊടുത്തു. ഞങ്ങൾ ഏകദേശം ഒരു മണിക്കുർ ഇരുന്നു കത്തി വച്ചു. ഇതിനിടയിൽ മൂന്നു നാലു പെഗ്ഗം അകത്താക്കി. ലഞ്ചിനു അയാൾ നിന്നില്ല. ഓ.കെ പറഞ്ഞു പിരിയുമ്പോൾ പറഞ്ഞു. വൈകിട്ട് എട്ടിനും ഒമ്പത്തിനും ഇടക്കു ഒരു രാജ് കുമാർ വിളിക്കും. അയാൾ ഏതെങ്കിലും ഒരു സിനിമാ നടിയെയോ സീരിയൽ നടിയേയോ അല്ലെങ്കിൽ വല്ല കൊള്ളാവുന്ന മോഡലിനെയോ എത്തിച്ചു തരൂ. ഒന്നും പേടിക്കണ്ട. ബാക്കി എല്ലാം ഞങ്ങൾ തമ്മിൽ തീർത്തോളാം.